Actress Kalpana and Anil Separated, Divorce News

Another account of separation springs up in Mollywood. Actress Kalpana and her husband Anil also a filmmaker, are on the verge of divorce. It is reported that Anil has filed a suit against Kalpana for divorce and for the right of protection of their only daughter Sreemayi and court will issue the order granting divorce on 14th April. Kalapana hailing from a family of film stars had out rightly rejected the news past when some media reported it. But now it is being said that Anil has approached the court for divorce.

The divorce of Kalaranjini and Urvasi, Kalpana’s sisters, were also in news earlier .

1 comment:

Unknown said...

ഏകദേശം രണ്ട വര്ഷം മുന്പ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു കേസാണ് സംവിധായകാൻ അനിലിന്റെയും കല്പ്പനയുടെയും വിവാഹ മോചനം. കഴിഞ്ഞ നാല് വര്ഷമായി തുടരുന്ന കേസ് ഇതുവരെ അവസാനിച്ചിട്ടില്ല.അതിനു കാരണക്കാരിയായ കല്പ്പനയുടെ പുറംലോകമറിയാത്ത മറ്റൊരു മുഖത്തെ പറ്റിയും അവർ മൂലം മാനസികമായി ഏറെ വ്യഥകൾ അനുഭവിക്കുന്ന അനിലിനെ പറ്റിയും അവരുടെ ഒരു അടുത്ത സുഹൃത്തിൽ നിന്നും അറിയുവാൻ കഴിഞ്ഞത്.
തന്റെ മറ്റു രണ്ടു സഹോദരിമാരെപ്പോലെ തന്നെ വിവാഹമോജനത്തിനു തയ്യാറെടുത്തപ്പോൾ കാണിച്ച അതേ മാനസികാവസ്ഥയാണ് കല്പ്പനയും പുറത്തെടുക്കുന്നത്. ഇതിനകം തന്നെ അനിലിനെ ഏറെ ഉപദ്രവിച്ചുകഴിഞ്ഞ കല്പ്പനയുടെ അടുത്ത ഉദ്ദേശം അദ്ദേഹത്തെയും വളരെ പ്രായമായ അമ്മയെയും തെരുവിലിറക്കുക എന്നതാണ്. ഏത് വിധത്തിലുമുള്ള വിട്ടുവീഴ്ച്ചിക്കും തയ്യാറായിരുന്ന അനിൽ ഈ നാല് വർഷങ്ങൾ കൊണ്ട് ഏറെ ദുരിതങ്ങൾ അനുഭവിച്ചു കഴിഞ്ഞു. എത്രയും പെട്ടന്ന് കേസ് അവസാനിപ്പിക്കണമെന്ന് കരുതി അനുരഞ്ജന പാതയിൽ നീങ്ങിയപ്പോൾ അവരുടെ ആവശ്യങ്ങൾ കൂടി കൂടി വന്നു. ഇപ്പോൾ അനിലും അമ്മയും താമസിക്കുന്ന വീടും കല്പ്പന കൈക്കലാക്കുവാൻ ശ്രമിക്കുകയാണ്. അതും കൂടി കൈവശപ്പെടുത്തി അദ്ദേഹത്തെയും ആ പ്രായമായ അമ്മയെയും തെരുവിൽഇറക്കുക എന്നതാണ് അവരുടെ ലക്‌ഷ്യം.
ഏറെ പഴക്കം ചെന്ന ആ വീടിന്റെ വില്പ്പന നടത്തി ഒരു പുതിയ വീട് വാങ്ങുക അനിലിനെ സംബന്ദിച്ചു ഇപ്പോൾ അനിവാര്യമാണ്. അതിനുള്ള പ്രവർത്തനങ്ങളിൽ തടസ്സം നില്ക്കുകയും അതിൽ അവകാശം സ്ഥാപിച്ചെടുക്കുവാൻ ശ്രമിക്കുകയാണ് കല്പന. വീടിന്റെ വില്പ്പന അവസാന ഖട്ടത്തിൽ എത്തിയപ്പോൾ അതിനെതിരെ കല്പ്പന കോടതിയിൽ നിന്നും നിരോധന ഉത്തരവ് പുറപ്പെടുവിപ്പിച്ച്ചു. നന്നേ പഴക്കം ചെന്ന ആ വീട് എപ്പോൾ വേണമെങ്കിലും തകരാവുന്ന അവസ്ഥയിലാണ് . അതിനാല അനിലിനും അമ്മയ്ക്കും എത്രയും പെട്ടന്ന് മറ്റൊരു വീട്ടിലേക് താമസം മാറിയെ പറ്റു. പക്ഷെ വില്പ്പന ഇപ്പോൾ തടസപ്പെടുത്തിയ നിലക് അത് സാധ്യമല്ല.
വിവാഹ മോചന കേസിൽകല്പ്പന കോടതിയിൽ ഹാജരാകാതെ അനിലിനെ ഏറെ ബുധിമുട്ടിച്ചപ്പോൾ അദ്ദേഹം പല വിട്ടുവീഴ്ച്ചകല്ക്കും തയ്യാറായി. കേസ് എത്രയും പെട്ടന്ന് തീര്ക്കനമെന്ന മനോഭാവമാണ് അനിലിനെന്നു മനസിലാക്കിയ കല്പ്പനയും വക്കീലും അവരുടെ ഡിമാന്റുകൾ കൂട്ടി.ഇപ്പോൾ ആവശ്യപ്പെടുന്നത് അനിലിന്റെ വീടിന്റെ യഥാര്ത രേഖകളാണ്. ഇതുംകൂടി അവര്ക്ക് നൽകിക്കഴിഞ്ഞാൽ പോലും അവരുടെ ആവശ്യങ്ങൾ തീരെണമെന്നില്ല.
അനിലിനെതിരെ അടിസ്ഥാനമില്ലാത്ത അവിഹിത ബന്ധങ്ങൾ ആരോപിച്ചും , മൂന്നാം കിട മാധ്യമങ്ങളെ കൂട്ടുപിടിച് കുപ്രചരണങ്ങൾ നടത്തിയും അദ്ദേഹത്തെ അവർ ദ്രോഹിച്ചു. പ്രായമായ അമ്മയെയും തന്റെ മകളെയും ഓർത്ത്‌ അനിൽ എല്ലാത്തിനും മൗനം പാലിച്ചു.പക്ഷെ ഇപ്പോൾ തന്റെ എല്ലാ കഷ്ട്ടതകൽക്കിടയിലും കൂടെ നിന്ന അമ്മയെയും കൂട്ടി തെരുവിൽ ഇറങ്ങേണ്ട അവസ്ഥയിലേക്കാണ് അനിൽ ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്.